"മോണോക്കായിലെ കുഷ്ഠരോഗികളുടെ ഇടയിൽ അവർക്ക് താങ്ങും തണലും ആകാൻ എന്നെ സഹായിച്ചത് തത്‌ഫലമായി, ഇന്നെന്റെ ശരീരത്തിൽ കാണുന്ന കുഷ്ഠരോഗലക്ഷണങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിടാൻ എന്നെ പ്രാപ്തനാക്കിയത് എന്റെ ദിവ്യകാരുണ്യ നാഥനാണ്."